വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • ദൈവം പുത്രനിലൂടെ സംസാരിക്കുന്നു (1-4)

    • പുത്രൻ ദൈവദൂതന്മാരെക്കാൾ ശ്രേഷ്‌ഠൻ (5-14)

  • 2

    • സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടുക്കുക (1-4)

    • എല്ലാം യേശുവിന്റെ കാൽക്കീഴാക്കിക്കൊടുത്തു (5-9)

    • യേശുവും സഹോദരന്മാരും (10-18)

      • രക്ഷാനായകൻ (10)

      • കരുണയുള്ള ഒരു മഹാപുരോഹിതൻ (17)

  • 3

    • യേശു മോശയെക്കാൾ വലിയവൻ (1-6)

      • എല്ലാം നിർമിച്ചതു ദൈവം (4)

    • വിശ്വാസമില്ലായ്‌മയ്‌ക്കെതിരെ മുന്നറിയിപ്പ്‌ (7-19)

      • “ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ” (7, 15)

  • 4

    • ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാതിരിക്കുന്നതിലെ അപകടം (1-10)

    • ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാനുള്ള ആഹ്വാനം (11-13)

      • ദൈവത്തിന്റെ വാക്കുകൾ ജീവനുള്ളത്‌ (12)

    • യേശു—ശ്രേഷ്‌ഠനായ മഹാപുരോഹിതൻ (14-16)

  • 5

    • യേശു മനുഷ്യരായ മഹാപുരോഹിതന്മാരെക്കാൾ ശ്രേഷ്‌ഠൻ (1-10)

      • മൽക്കീസേദെക്കിനെപ്പോലെ (6, 10)

      • കഷ്ടതകളിലൂടെ അനുസരണം പഠിച്ചു (8)

      • നിത്യരക്ഷ നൽകാനുള്ള ചുമതല (9)

    • പക്വതയില്ലായ്‌മയ്‌ക്കെതിരെ മുന്നറിയിപ്പ്‌ (11-14)

  • 6

    • പക്വതയിലേക്കു വളരുക (1-3)

    • വീണുപോകുന്നവർ പുത്രനെ വീണ്ടും സ്‌തംഭത്തിൽ തറയ്‌ക്കുന്നു (4-8)

    • നിങ്ങളുടെ പ്രത്യാശ സഫലമാകുമെന്നു ബോധ്യമുള്ളവരായിരിക്കുക (9-12)

    • ദൈവത്തിന്റെ വാഗ്‌ദാനം നിറവേറുമെന്ന ഉറപ്പ്‌ (13-20)

      • ദൈവം ചെയ്‌ത സത്യവും വാഗ്‌ദാനവും മാറ്റമില്ലാത്തത്‌ (17, 18)

  • 7

    • മൽക്കീസേദെക്ക്‌—അനന്യനായ രാജാവും പുരോഹിതനും (1-10)

    • ക്രിസ്‌തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്‌ഠത (11-28)

      • പൂർണമായി രക്ഷിക്കാൻ ക്രിസ്‌തു പ്രാപ്‌തൻ (25)

  • 8

    • സ്വർഗീയമായതിനെ സൂചിപ്പിക്കുന്ന വിശുദ്ധകൂടാരം (1-6)

    • പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും (7-13)

  • 9

    • ഭൗമികവിശുദ്ധമന്ദിരത്തിലെ വിശുദ്ധസേവനം (1-10)

    • ക്രിസ്‌തു സ്വന്തം രക്തവുമായി സ്വർഗത്തിൽ പ്രവേശിക്കുന്നു (11-28)

      • പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ (15)

  • 10

    • മൃഗബലികൾ വ്യർഥം (1-4)

      • നിയമം ഒരു നിഴൽ (1)

    • ക്രിസ്‌തുവിന്റെ ബലി—എന്നേക്കുമായുള്ള ഒരേ ഒരു ബലി (5-18)

    • ജീവനുള്ള പുതിയ വഴി (19-25)

      • നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്‌ (24, 25)

    • മനഃപൂർവം പാപം ചെയ്യുന്നതിന്‌ എതിരെ മുന്നറിയിപ്പ്‌ (26-31)

    • പിടിച്ചുനിൽക്കാനുള്ള ബോധ്യവും വിശ്വാസവും (32-39)

  • 11

    • വിശ്വാസത്തിന്റെ നിർവചനം (1, 2)

    • വിശ്വാസത്തിന്റെ മാതൃകകൾ (3-40)

      • വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല (6)

  • 12

    • യേശു—നമ്മുടെ വിശ്വാസത്തിനു പൂർണത വരുത്തുന്നവൻ (1-3)

      • സാക്ഷികളുടെ വലിയൊരു കൂട്ടം (1)

    • യഹോവയുടെ ശിക്ഷണം നിരസിക്കരുത്‌ (4-11)

    • നിങ്ങളുടെ പാദങ്ങൾക്കു നേരായ പാത ഒരുക്കുക (12-17)

    • സ്വർഗീയയരുശലേമിനെ സമീപിക്കുന്നു (18-29)

  • 13

    • ഉപസംഹാരം—ഉദ്‌ബോധനങ്ങളും ആശംസകളും (1-25)

      • ആതിഥ്യം കാണിക്കാൻ മറക്കരുത്‌ (2)

      • വിവാഹത്തെ ആദരണീയമായി കാണണം (4)

      • നേതൃത്വമെടുക്കുന്നവരെ അനുസരിക്കുക (7, 17)

      • സ്‌തുതികളാകുന്ന ബലി അർപ്പിക്കുക (15, 16)