വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • എല്ലാം വ്യർഥം (1-11)

      • ഭൂമി എന്നും നിലനിൽക്കുന്നു (4)

      • പ്രകൃതിയിലെ പരിവൃത്തികൾ (5-7)

      • സൂര്യനു കീഴെ പുതിയതായി ഒന്നുമില്ല (9)

    • മനുഷ്യന്റെ ജ്ഞാനം പരിമിതം (12-18)

      • കാറ്റിനെ പിടിക്കാനുള്ള ഓട്ടം (14)

  • 2

    • ശലോമോന്റെ ഉദ്യമങ്ങൾ വിലയിരുത്തുന്നു (1-11)

    • മനുഷ്യജ്ഞാനത്തിന്റെ ആപേക്ഷികമൂല്യം (12-16)

    • കഠിനാധ്വാനം വ്യർഥം (17-23)

    • തിന്നുക, കുടിക്കുക, അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുക (24-26)

  • 3

    • എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്‌ (1-8)

    • സന്തോഷകരമായ ജീവിതം ദൈവത്തിന്റെ ദാനം (9-15)

      • മനുഷ്യരുടെ ഹൃദയത്തിൽ നിത്യത വെച്ചിരിക്കുന്നു (11)

    • ദൈവം എല്ലാവരെയും ന്യായത്തോടെ വിധിക്കുന്നു (16, 17)

    • മനുഷ്യരും മൃഗങ്ങളും മരിക്കുന്നു (18-22)

      • എല്ലാം പൊടിയിലേക്കു തിരികെ പോകും (20)

  • 4

    • അടിച്ചമർത്തൽ മരണത്തെക്കാൾ ഭയാനകം (1-3)

    • ജോലി ചെയ്യുന്നതു സംബന്ധിച്ച സന്തുലിതവീക്ഷണം (4-6)

    • സുഹൃത്തിന്റെ വില (7-12)

      • ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്‌ (9)

    • ഭരണാധികാരിയുടെ ജീവിതം വ്യർഥമായിരുന്നേക്കാം (13-16)

  • 5

    • ഭയഭക്തിയോടെ ദൈവത്തെ സമീപിക്കുക (1-7)

    • മേലധികാരികൾ കീഴിലുള്ളവരെ നിരീക്ഷിക്കുന്നു (8, 9)

    • സമ്പത്തിന്റെ വ്യർഥത (10-20)

      • പണത്തെ സ്‌നേഹിക്കുന്നവർക്ക്‌ ഒരിക്കലും തൃപ്‌തിയാകില്ല (10)

      • വേലക്കാരന്റെ ഉറക്കം സുഖകരമാണ്‌ (12)

  • 6

    • ഉള്ളതൊന്നും ആസ്വദിക്കാതെയുള്ള ജീവിതം (1-6)

    • ഇപ്പോഴുള്ളത്‌ ആസ്വദിക്കുക (7-12)

  • 7

    • സത്‌പേരും മരണദിവസവും (1-4)

    • ബുദ്ധിമാന്റെ ശകാരം (5-7)

    • ആരംഭത്തെക്കാൾ അവസാനം നല്ലത്‌ (8-10)

    • ജ്ഞാനത്തിന്റെ ഗുണം (11, 12)

    • നല്ല ദിവസവും ചീത്ത ദിവസവും (13-15)

    • അങ്ങേയറ്റം പോകുന്നത്‌ ഒഴിവാക്കുക (16-22)

    • സഭാസംഘാടകന്റെ നിരീക്ഷണങ്ങൾ (23-29)

  • 8

    • കുറവുകളുള്ള മനുഷ്യഭരണം (1-17)

      • രാജാവിന്റെ ആജ്ഞകൾ അനുസരിക്കുക (2-4)

      • മനുഷ്യന്റെ ആധിപത്യം ദോഷകരം (9)

      • ശിക്ഷാവിധി വേഗത്തിൽ നടപ്പാക്കാത്തപ്പോൾ (11)

      • തിന്നുക, കുടിക്കുക, ആനന്ദിക്കുക (15)

  • 9

    • എല്ലാവർക്കും ഒടുവിൽ സംഭവിക്കുന്നത്‌ ഒന്നുതന്നെ (1-3)

    • മരിക്കുമെങ്കിലും ജീവിതം ആസ്വദിക്കുക (4-12)

      • മരിച്ചവർ ഒന്നും അറിയുന്നില്ല (5)

      • ശവക്കുഴിയിൽ പ്രവർത്തനങ്ങൾ ഒന്നുമില്ല (10)

      • സമയവും അപ്രതീക്ഷിതസംഭവങ്ങളും (11)

    • ജ്ഞാനത്തിന്‌ എപ്പോഴും ആളുകൾ വില കല്‌പിക്കാറില്ല (13-18)

  • 10

    • അൽപ്പം വിഡ്‌ഢിത്തം ജ്ഞാനത്തെ നിഷ്‌പ്രഭമാക്കുന്നു (1)

    • കാര്യപ്രാപ്‌തിയില്ലാത്തതിന്റെ അപകടങ്ങൾ (2-11)

    • വിഡ്‌ഢികൾക്കു വരുന്ന ദുരന്തം (12-15)

    • ഭരണാധികാരികളുടെ വിഡ്‌ഢിത്തം (16-20)

      • ഒരു പക്ഷി നിന്റെ വാക്കുകൾ പാടിനടന്നേക്കാം (20)

  • 11

    • അവസരം പാഴാക്കരുത്‌ (1-8)

      • നിന്റെ അപ്പം വെള്ളത്തിന്മീതെ എറിയുക (1)

      • രാവിലെമുതൽ വൈകുന്നേരംവരെ വിത്തു വിതയ്‌ക്കുക (6)

    • ഉത്തരവാദിത്വബോധത്തോടെ യൗവനം ആസ്വദിക്കുക (9, 10)

  • 12

    • വൃദ്ധനാകുന്നതിനു മുമ്പ്‌ സ്രഷ്ടാവിനെ ഓർക്കുക (1-8)

    • സഭാസംഘാടകൻ പറഞ്ഞതിന്റെ സാരം (9-14)

      • ബുദ്ധിമാന്റെ വാക്കുകൾ ഇടയന്റെ വടിപോലെ (11)

      • സത്യദൈവത്തെ ഭയപ്പെടുക (13)